Wednesday, April 13, 2016

How to make watermelon juice easily


വേനല്കടുത്തതോടെ വഴിയോരങ്ങളില്തണ്ണിമത്തന്വില്പന പൊടി പൊടിക്കുന്നു. വേനല്ചൂടില്വലഞ്ഞ മലയാളികള്ക്ക്കഴിഞ്ഞവര്ഷം ദാഹം തീര്ക്കാന്പതിനായിരം ടണ്ണിലേറെ തണ്ണി മത്തന്വേണ്ടിവന്നു. എന്നാല് വര്ഷത്തെ വേനല്ക്കാലത്തിന്റെ ദൈര്ഘ്യവും ചൂടിന്റെ തീഷ്ണതയും കൂടിയതോടെ തണ്ണിമത്തന്റെ വില്പന റിക്കോര്ഡ്ഭേദിക്കുമെന്നാണു വ്യാപാരികള്പറയുന്നത്‌. ജനുവരി മുതല്ഏപ്രില്വരെയുള്ള മാസങ്ങളിലാണ്തണ്ണിമത്തന്കേരളത്തിലെത്തുന്നത്‌. ഒരു ട്രക്കില്ഒന്പതു ടണ്തണ്ണിമത്തനാണ്നിറയ്ക്കുന്നത്‌.
ഇങ്ങനെ ആയിരക്കണക്കിന്ട്രക്കുകളാണ്ദിനംപ്രതി കേരളത്തിലെത്തുന്നത്‌. തമിഴ്നാട്‌, കര്ണാടകം എന്നിവിടങ്ങളില്നിന്നാണ്തണ്ണിമത്തന്അധികവും എത്തുന്നത്‌. മത്തന്‍, മത്തങ്ങ, കുമ്മട്ടി, വത്തക്ക എന്നീ പേരുകളിലാണ്തണ്ണിമത്തന്അറിയപ്പെടുന്നത്‌. ഇതില്ത്തന്നെ പല വിഭാഗങ്ങളുണ്ട്‌. നന്താരി, ഗേംള ഇനങ്ങളിലുള്ളവയാണ്അധികവും. മധുരവും രുചിയും ഏറിയ നന്താരിക്ക്വില അല്പം കൂടും. തണ്ണി മത്തന്ജൂസിനാണ്ഏറെ പ്രിയം.

No comments:

Post a Comment